Monday, June 24, 2013

"ഫ്രീ...ഫ്രീ...നെല്സണ്‍ മണ്ടേല''

എണ്‍പതുകളിലാണ് ചെവിയിലേക്ക് ആ മുദ്രാവാക്യങ്ങളൊക്കെ അലച്ചെത്താന്‍ തുടങ്ങിയത്. വര്‍ണവിവേചം അഥവാ അപാര്‍ത്തീഡിതിെരായ ശബ്ദങ്ങള്‍. വര്‍ഗസമരവും തൊഴിലാളിവര്‍ഗ വിപ്ളവവും. കറുത്തവരുടെ മോചത്തിായി ലോകമെങ്ങും ഉയര്‍ന്ന പ്രതിഷേധം. 1986 ല്‍ ഇറങ്ങിയ ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' ഒഡേസാ പ്രവര്‍ത്തകരുടെ ിര്‍ബന്ധത്തെ തുടര്‍ന്ന് ചെറുവട്ടൂര്‍ സ്കൂള്‍ ഗ്രൌണ്ടില്‍ കൊടും മഴയത്ത് കണ്ടു. ആ സിിമയില്‍ വളരെ ദുരൂഹമായ ശബ്ദത്തില്‍ "ഫ്രീ...ഫ്രീ...ല്‍െസണ്‍ മണ്ടേല......ഫ്രീ...ഫ്രീ...ല്‍െസണ്‍ മണ്ടേല..'' എന്ന മുദ്രവാക്യം ആവര്‍ത്തിച്ച് കേള്‍പ്പിക്കുന്നുണ്ട്. തെരുവുാടകമോ മറ്റോ ആണ് സമയത്ത് സ്ക്രീില്‍. ല്‍െസണ്‍ മണ്ടേലയുടെയും കറുത്തവര്‍ഗക്കാരുടെയും പോരാട്ടം അതിരൂക്ഷമായ കാലഘട്ടമായിരുന്നു അത്. ബഹുഭൂരിപക്ഷം ജങ്ങളും കറുത്തവരായിട്ടും വെള്ളക്കാരുടെ കിരാത ഭരണം ടക്കുന്ന ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗക്കാരുടെ സമരത്തെ ലോകമെങ്ങും പിന്തുണക്കുന്ന സന്ദേശം കൂടിയായിരുന്നു സിിമകളിലെ ചില രംഗങ്ങളും, തൃശൂര്‍ തേക്കിന്‍കാട് മൈതാിയിലും പെരുമ്പാവൂരിലും മറ്റും അവതരിപ്പിച്ച തെരുവുാടകങ്ങളും. ലോകത്താകമാം സ്വതന്ത്യ്രത്തിു വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഒരു കൂട്ടപ്പൊരിച്ചില്‍ തന്നെയായിരുന്നു 70 കളിലും, 80 കളിലും. പിന്നീടാണ് വ്യംഗ്യമായ വഴികളിലൂടെയുള്ള കീഴടക്കലുകള്‍ വന്നത്. പക്ഷെ, അക്കാലത്ത് പലവിധത്തിലുള്ള സമരങ്ങള്‍ രൂക്ഷമായിരുന്നു. അതിലേക്ക് എടുത്തുചാടിക്കാന്‍ പ്രേരിപ്പിച്ച പട്ടിണിയും ഭരണവര്‍ഗ പീഡങ്ങളും.
മണ്ടേലയ്ക്ക് ഞങ്ങളും പിന്തുണയര്‍പ്പിച്ചു. ഞങ്ങളുടെ ലോക്കല്‍ സെക്രട്ടറി പുഞ്ചയില്‍ ാണു ജോര്‍ജ് ബുഷി 'വെല്ലുവിളിച്ച' പോലെയല്ല, കെട്ടോ. ലോകത്തിന്റെ ഏതോ മൂലയില്‍ കിടക്കുന്ന ഒരു രാജ്യത്തെ പോരാട്ടത്തിു മാസികമായി പിന്തുണയര്‍പ്പിക്കുന്നതിലൂടെ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ അറിയാതെ ഒരു സാര്‍വദേശീയതാ സങ്കല്‍പത്തിന്റെ പടികള്‍ കയറുകയായിരുന്നു.
27 വര്‍ഷം ദക്ഷിണാഫ്രിക്കയിലെ ജയിലില്‍ കിടന്ന് അാക്രമികമായ സമരം ടത്തി കറുത്തവരെ 94 ല്‍ വിജയത്തിലെത്തിച്ച മണ്ടേല അവിടെ അധികാരത്തിലെത്തി. കേവലം അഞ്ച് വര്‍ഷം. അദ്ദേഹം മാറിക്കൊടുത്തു. അടുത്ത തലമുറക്ക്. അധികാരത്തിലിരിക്കെ താന്‍ കിടന്ന ജയില്‍ സന്ദര്‍ശിച്ച ചിത്രം ലോകത്തെ എല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചു. ഞാന്‍ അത് വെട്ടി സൂക്ഷിച്ചു. ജയിലില്‍ സന്ദര്‍ശത്തിിടെ അദ്ദേഹം ടത്തിയ പ്രസംഗത്തിലും ചോരചിന്നാതെ ടത്തിയ ദീര്‍ഘസമരത്തെ കുറിച്ചു പറഞ്ഞു. മാത്രമല്ല, ബെഞ്ചമിന്‍ മൊളോയിസി അുസ്മരിച്ചു. ജസഞ്ചയങ്ങളാണ് മണ്ടേലക്കൊപ്പം ിന്നത്. പക്ഷെ, ആ ജാവലിക്കു പിന്നില്‍ ിന്നും മുഴങ്ങിക്കേട്ട കവിതകള്‍ അഹിംസയുടേതായിരുന്നില്ല. മണ്ടേലയുടെ അഹിംസാ സമരത്തിലേക്ക് ജങ്ങള്‍ ഒഴുകിയെത്തിയതിു പിന്നില്‍ ചില ഹിംസാ സമരങ്ങളുമുണ്ട്. ബെഞ്ചമിന്‍ ഇവര്‍ക്കൊപ്പമായിരുന്നു. ബെഞ്ചമിന്‍ മൊളോയിസിന്റെ വരികള്‍ കറുത്തവര്‍ഗക്കാരെ എത്രമാത്രം ആഴത്തില്‍ സ്വാധീിച്ചുവെന്നതു മാത്രമല്ല, എത്ര വൈകാരികമായിരുന്നു ആ സ്വാധീമെന്നതാണ് കൂടുതല്‍ പ്രസക്തം. ചിരിച്ചുകൊണ്ട്, തല ഉയര്‍ത്തിയാണ് 1985 ഒക്ടോബര്‍ 18 ് മൊളോയ്സ് തൂക്കുമരത്തിലേറിയത്. അപ്പാര്‍ത്തീഡിതിെരായ പോരാട്ടത്തില്‍ വെള്ളക്കാരായ പൊലീസ് ഓഫീസറെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. വാസ്തവത്തില്‍ അതില്‍ മൊളോയ്സ് പ്രതിയായിരുന്നില്ല. വെള്ളക്കാര്‍ക്ക് ശിപ്പിക്കേണ്ടിയിരുന്നത് ബെഞ്ചമിന്‍ മൊളോയ്സ് എന്ന കവിയെ ആയിരുന്നു. കാരണം, അത്ര ശല്യമായിരുന്നു ഓരോ വാക്കും. ഒരിക്കല്‍ മണ്ടേല തന്നെ പാടുകയുണ്ടായി പ്രസിദ്ധമായ ആ കവിതാ ശകലം:
"I am proud to be what i am
The storm of oppression will be followed
By the rain of my blood
I am proud to give my life
My one solitary life."

മണ്ടേല മരണാസന്നനായി  കിടക്കുമ്പോള്‍ കാല്‍ൂറ്റാണ്ടു മുമ്പുള്ള ചില രംഗങ്ങള്‍ ഓര്‍ത്തെടുത്തുവെന്നു മാത്രം. മ്മുടെ മസിലെങ്കിലും മണ്ടേല മരിക്കാതിരിക്കട്ടെ...